2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

അവള്‍ എനിക്കുനേരെ വെച്ചുനിട്ടിയ ഒരു തുണ്ട് കടലാസിനുള്ളില്‍ അഗ്നിനാളങ്ങള്‍ പോലെ താപമേറിയ കുറെ അക്ഷരങ്ങള്‍ ചിതറി കിടന്നിരിരുന്നു ഓരോ വാക്കുകള്‍ക്കും വരികല്‍ക്കുമിടയില്‍ ക്രിത്യമായ അകലങള്‍ സൂക്ഷിച്ച്. ഈ അകലങള്‍ എല്ലാം നമ്മുടെ പ്രണയത്തിന്‍റെ അകലച്ചകള്‍ ആയിരുന്നില്ലെ, യുഗങ്ങള്‍ക്കു പിന്നിലെക്കുള്ള തിരിച്ചുപോക്കും.

അന്നുനീ മുടിയിഴകളില്‍ തഴുകിയെറിഞ്ഞ ദുളസിക്കതിര്‍ കാലങ്ങളോളം ആ വാസനയുമായ് എന്‍റെ പുസ്തക താളില്‍ മയങ്ങുകയായിരുന്നു പിന്നെപ്പഴോ ഒരു കാലപ്രവാഹത്തില്‍ ആ പുസ്തകത്തോടൊപ്പം പൂകളും പോടിഞ്ഞില്ലാതായ്

മരണം ആ എത്ര മനോഹരമായ ഒത്തുചേരല്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ