അവള് എനിക്കുനേരെ വെച്ചുനിട്ടിയ ഒരു തുണ്ട് കടലാസിനുള്ളില്‍ അഗ്നിനാളങ്ങള്‍ പോലെ താപമേറിയ കുറെ അക്ഷരങ്ങള്‍ ചിതറി കിടന്നിരിരുന്നു ഓരോ വാക്കുകള്‍ക്കും വരികല്‍ക്കുമിടയില്‍ ക്രിത്യമായ അകലങള്‍ സൂക്ഷിച്ച്. ഈ അകലങള്‍ എല്ലാം നമ്മുടെ പ്രണയത്തിന്റെ അകലച്ചകള്‍ ആയിരുന്നില്ലെ, യുഗങ്ങള്‍ക്കു പിന്നിലെക്കുള്ള തിരിച്ചുപോക്കും.
അന്നുനീ മുടിയിഴകളില്‍ തഴുകിയെറിഞ്ഞ ദുളസിക്കതിര്‍ കാലങ്ങളോളം ആ വാസനയുമായ് എന്റെ പുസ്തക താളില്‍ മയങ്ങുകയായിരുന്നു പിന്നെപ്പഴോ ഒരു കാലപ്രവാഹത്തില്‍ ആ പുസ്തകത്തോടൊപ്പം പൂകളും പോടിഞ്ഞില്ലാതായ് മരണം ആ എത്ര മനോഹരമായ ഒത്തുചേരല്‍
2009, ഒക്ടോബർ 15, വ്യാഴാഴ്ച
അറിഞ്ഞു പോയതില്‍ നിന്നുള്ള മോജനം .......... അറിയാനുളളതിന്റെ വേതനയും.... .
2009, ഒക്ടോബർ 14, ബുധനാഴ്ച
യാത്രകള്‍ എന്നും അനന്തമാണ് ........
2009, ഒക്ടോബർ 5, തിങ്കളാഴ്ച
അവസാന നീര്‍മാതള പൂക്കളും കൊഴിഞ്ഞു ഇനി ഈ വസന്തകാല രാത്രികളെ രുക്ഷഗന്ധം പരത്തി നിറക്കാനാ - കവിതയുടെ വെളുത്ത പൂക്കളില്ല .....
ഞാന്‍ കല്ലന്
കഥ, കവിത ഇത്യാതി ഏഴുതാന്‍ അറിയില്ല പിന്നെ എന്തുചെയ്യും,തോന്നുന്നത് കുത്തിക്കുറിക്കും തോന്നുന്നത് എഴുതുപോള്‍ തെറ്റുവരും ആ തെറ്റുകള്‍ എന്റെ അറിവിലായ്മ .... ഇരുകരങ്ങളും സിരസില്വച്ചനുഗ്രഹിക്കു...
ഞാന്‍ എന്റെ ഈ ചിന്തകള്‍ പണ്ടു സ്കൂളില്‍ പോകുപോള്‍ കണ്ട ഓലവാലന്‍ കുരുവികള്‍ക്കും എന്റെ നാട്ടില്‍ ദേശാടനത്തിനെത്തുന്ന പവിഴക്കാലന് കിളികള്‍ക്കും,പിന്നെ പേരറിയാത്ത അനേകം കുഞ്ഞു പക്ഷികള്‍ക്കും .....
ഒരിക്കല്‍ എന്റെ പൂര്വികന്മാര് ഈ മണ്ണിനോടും ,കാടിനോടും ചെര്ന്നുനിന്നുപരമ്പരകള്ക്ക് ജന്മ്മമേകി.ഏതോ ഒരു ഗോത്രതിന്റെ,വര്‍ഗ്ഗത്തിന്റെ പിന്പറ്റുകാരനായി ഞാനും ജെനിചു എങ്കിലും ആര്യനോ ദ്രാവിഡനോ എന്നവകഭേതമില്ലാതെ മനുഷ്യനായി നോക്കികാണുന്നുയെല്ലാം ഈ കാടില്‍ നിന്നെന്റെ പൂര്‍വികര്‍ ഗോതമ്പ് വിളയിച്ചും, വേട്ടയാടിയും, പുഴയുടെതീരങ്ങളില് ഗോത്രസംസ്കാരങ്ങള്‍ തേടിയും പുതിയ ദൂരങ്ങള്‍ നിര്‍മിച്ചും പലായനം തുടരുന്നു (അലയുക)ഇന്നും കാലത്തില്‍ വന്ന പരിണാമങ്ങള്‍ എന്റെ നേരെ വിരല്ച്ചുണ്ടി ചോതിക്കുന്നു നീ ....നീയാരു ? ഞാന്‍ ഞാനോരാതിവാസി....അതിനപ്പുറം ഒന്നും അല്ലാത്തവന്